Monday, January 31, 2011

കുഞ്ഞാലിക്കുട്ടിയെ ആരാണ് പീഡിപ്പിക്കുന്നത്...............


കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഒറ്റക്കെട്ടായി നേരിടും: ലീഗ്

(വാര്‍ത്ത )

വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികള്‍ ഐസ്ക്രിം പോലെ നുണഞ്ഞിരുന്ന ഒരു വാര്‍ത്തയാണ് വിണ്ടുംകുടത്തിലെ ഭുതം പോലെ ഉയര്‍ന്നു വന്നത്.മുസ്ലിം ലീഗിന്റെ പ്രതികരണം ഇങ്ങിനെ 'മുസ്‌ലീം ലീഗിനെതകര്‍ക്കാനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമമാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടപുതിയ വെളിപ്പെടുത്തലുകളെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് . അഹമ്മദ്'.

പഴയ ഒരു കഥ ചുരുക്കത്തില്‍.........

കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്നപെൺവാണിഭമാണ് 'ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്'. കേസിലെ മുഖ്യ സാക്ഷിയായ റജീനകേരളത്തിലെ വ്യവസായ / .ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവനനടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെപ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.

പുതിയ കഥയുടെ ഇതിവൃത്തം............

സാധാരണപോലെ കേസും അങ്ങിനെ മാഞ്ഞു പോകേണ്ടതായിരുന്നു.പക്ഷെ പിഡന കാലത്ത്കുഞ്ഞാലിക്കുട്ടിക്ക് താങ്ങും തണലുമായി നിന്ന പരസ്പരം അളിയന്‍ എന്ന് സംബോധന ചെയുന്നകുഞ്ഞാലിക്കുട്ടിയുടെ സഹോദരി ഭര്‍ത്താവായ റൗഫ്‌ എന്നയാളാണ് പുതിയ കഥയിലെ വില്ലന്‍ .ഒരുസുപ്രഭാതത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് കേരളം ഉണര്‍ന്നത് .നേരത്തെ പറഞ്ഞ വില്ലന്‍ കഴിഞ്ഞഎട്ടു വര്‍ഷമായി തന്നെ പിഡിപ്പിയ്ക്കുന്നുവെന്നാണ് സാരം.കേരളം ശരിക്കും ഞെട്ടി കടുവയെ കിടുവപിടിച്ചെന്നോ ?(ഓര്‍ക്കണേ അങ്ങോരാണ് കേസില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ കുഞ്ഞാലിക്കുട്ടിക്ക്പറഞ്ഞു കൊടുത്തത്)

കഴിഞ്ഞില്ല ബ്ലാക്ക് മെയില്‍ ചെയ്തതതിനാല്‍ വഴിവിട്ട സഹായം ചെയ്തുവെന്ന് മാത്രമല്ല ഇപ്പോള്‍ തന്നെകൊല്ലാന്‍ ക്വോട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിരിക്കുന്നു പോലും (ഒരാള്‍ ബ്ലാക്ക് മെയിലിന്വിധേയമാകണമെങ്കില്‍ അയാള്‍ ഉറപ്പായും ഒരു തെറ്റ് ചെയ്തിരിക്കണം മാത്രവുമല്ല അത് പുറത്തറിഞ്ഞാല്‍ തന്റെഇമേജിനെ ബാധിക്കുന്നത്ര ഗുരുതരവും ആയിരിക്കണം. തെറ്റെന്താണെന്നാരും ചോദിച്ചില്ല,പറഞ്ഞുമില്ല.ഇനിബ്ലാക്ക് മെയില്‍ ചെയ്യണമെങ്കിലും ഭയപെടുത്താനുള്ളത്ര തെളിവുകള്‍ കൈയ്യിലുണ്ടായിരിക്കണം എങ്കിലല്ലേനേരത്തെ പറഞ്ഞ വഴിവിട്ട സഹായം കിട്ടു. പൊന്മുട്ടയിടുന്ന താറാവിനെ റൗഫ്‌ എന്തിനാണ് കൊല്ലുന്നതെന്നകാര്യം വാര്‍ത്തയിലില്ല) ഇതിന്റെ ബാക്കി പിന്നെ നാം കേട്ടതൊരു ചാനാലിലാണ്.ലിഗ് നേതൃത്വം ആദ്യം പറഞ്ഞമുസ്ലിം ലിഗിനെ തകര്‍ക്കാനുള്ള ചില താല്‍പര കക്ഷികളുടെ കുട്ടത്തില്‍ ചാനലും പെടും.ഇപ്പോള്‍ നമുക്ക്തോന്നും ചാനല്‍ പിപ്പിള്‍ ചാനലാകുമെന്ന്.മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ പങ്കാളിത്തതോടെയുള്ള ചാനലാകുമല്ലോ ലീഗിന്റെ എതിരാളി.എങ്കില്‍ തെറ്റിയത് നമുക്കാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വാര്‍ത്ത കൊടുത്തത് ലീഗിന്റെ സെക്രട്ടറി മുനീര്‍ ചെയര്‍മാനായഇന്ത്യാവിഷന്‍ ചാനലാണ്‌.ഇതിലെ വലിയ തമാശ എന്താണെന്നോ?നാലു മാസമായി പന്ത്രണ്ടോളം സാക്ഷികളെകണ്ടു തയ്യാറാക്കിയ സ്വന്തം ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള അതിവ ഗുരുതരമായ വാര്‍ത്തയെ കുറിച്ച് മുനീര്‍അറിഞ്ഞില്ലത്രേ, പാവം മുനീര്‍...........മുനീര്‍ പറഞ്ഞതാണ് ശരിയെന്നു ലീഗ് നേതൃത്വം (ഇത് പറയുമ്പോള്‍ ആരോപല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം നാം കേട്ടുവോ)

പഴയ കഥയുടെ രണ്ടാം ഭാഗത്ത്‌ പുതിയതായി രണ്ടു വില്ലന്മാരെത്തിയിട്ടുണ്ട്.രണ്ടും പേരും ജഡ്ജിമാര്‍ആരും ഞെട്ടിയില്ല, കാരണം ജഡ്ജി മാരുടെ കള്ളത്തരങ്ങള്‍ ഇവിടെ അങ്ങാടി പാട്ടാണല്ലോ.ബിരുദാനന്തരബിരുദനിയമ പരീക്ഷയില്‍ (എല്‍എല്‍എം) കോപ്പിയടിച്ച അഞ്ച് ജഡ്ജിമാരെ ആന്ധ്രപ്രദേശ് ഹൈക്കോടതി സസ്‌പെന്‍ഡ്ചെയ്തതും,വിവാഹിതരല്ലാത്ത പെണ്‍മക്കളെ ബാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതി വനിതാജഡ്ജി ജ്ഞാന്‍ സുധാ മിശ്രയും,പിന്നെ നമ്മുടെ സ്വന്തം K.G.B.യും കൂടി അതൊക്കെ സാധാരണവാര്‍ത്തയാക്കിയാതിനാല്‍ ) ഇതിലൊരു ജഡ്ജിപറഞ്ഞ ഒരു കാര്യം എന്താണെന്നോ കുഞ്ഞാലിക്കുട്ടിയെപോലൊരു പ്രമുഖനെ സുപ്രിം കോടതി കയറ്റെണ്ടെന്നു തോന്നിയത്രേ (സാര്‍, നിയമത്തിനു മുന്നില്‍കുഞ്ഞാലിക്കുട്ടിയുണ്ടോ, രാമന്‍കുട്ടിയുണ്ടോ, തോമസ്‌കുട്ടിയുണ്ടോ....... പാവം നീതി ദേവത ബോധംകേട്ടിട്ടുണ്ടാകും )

. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട റൗഫിന്റെ യഥാര്‍ഥമുഖം തുറന്നു കാട്ടുന്നതിലൂടെ താന്‍ വലിയൊരു സേവനമാണു ചെയ്യുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടും ഉമ്മന്‍ ചാണ്ടിയല്ലാതെ ഒരുത്തനും അഭിനന്ദനമറിയിച്ചില്ലയെന്നു മാത്രമല്ല വിണ്ടും കോടതി കയറ്റാനാണ് ഭാവം (കഷ്ടം ഇക്കാലത്തൊരു നല്ല കാര്യം ചെയ്യാമെന്ന് വച്ചാല്‍ സമ്മതിക്കില്ല....) ഇതിനിടയില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ വൈസ് ചെയര്‍മാന്‍സ്ഥാനം പി.വി. ഗംഗാധരന്‍ രാജിവെച്ചു. ചാനലിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിപ്രകടിപ്പിച്ചുകൊണ്ടാണ് രാജി.(ഇരയോടൊപ്പം ഓടുകയും വേട്ടക്കരനോടൊപ്പം നടക്കുകയും ചെയ്യുന്ന മുനീറിന് നാണം വരാന്‍ രാഷ്ട്രിയ നേത്രത്വം ഒപ്പിച്ച പണിയാണിതെന്ന് ആര്‍ക്കാണറിയാത്തത്) തന്റെ ചെയര്‍മാന്‍ സ്ഥാനംകേവലം അലങ്കാരം മാത്രമാണെന്ന് മുനീര്‍ പറയുന്നു. എഡിറ്റൊറിയാല്‍ ബോഡിന്റെ സ്വതന്ത്രമായ തിരുമാനമാണ്നടപ്പാക്കിയതെന്നും അതിനു തന്റെ അറിവില്ലെന്നും,താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും മുനീര്‍ കുട്ടിച്ചേര്‍ക്കുന്നു.

അപ്പോഴും ലീഗിന്റെ എല്ലാ നേതാക്കളും ഒരു പോലെ പറഞ്ഞ കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന വാചകംമുനീര്‍ പറഞ്ഞില്ല.അതി മനോഹരമായി അഭിനയിക്കാന്‍ കഴിയുന്ന മുനിറിനെ മലയാള സിനിമശ്രദ്ധിക്കണം.സങ്കിര്‍ണമായ ജിവിത മുഹുര്‍ത്തങ്ങളെ ഇത്ര തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍മറ്റാര്‍ക്കും കഴിയില്ല.






Monday, January 3, 2011

വൈകിട്ടെന്താ പരിപാടി............


പുതുവത്സര ആഘോഷത്തിന്‌ സംസ്‌ഥാനത്ത്‌ റെക്കോഡ്‌ മദ്യവില്‍പ്പന. (വാര്‍ത്ത)


ഡിസംമ്പര്‍ 31 ന് സംസ്‌ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളിലുടെ മദ്യം വിറ്റത് 32.88 കോടി (കഴിഞ്ഞവര്‍ഷം 30 കോടി)രൂപയ്ക്ക്.(ബാറില്‍ വിറ്റത് കണക്കില്‍ പെടില്ല) ഈ വലിയ മദ്യ ദുരന്തത്തിലൂടെ ചാലക്കുടിയില്‍ നിന്ന് 'മദ്യകേരള'മെന്ന സ്ഥാനം ഇരിങ്ങാലക്കുട നേടിയെടുത്തു.മുന്ന് മണിക്കൂര്‍ നീണ്ട പ്രാദേശിക ഹര്‍ത്താലാണേത്രെ ഇരിങ്ങാലക്കുടയ്ക്ക് മുന്നില്‍ ചാലക്കുടി തകരാന്‍ കാരണം(ഹര്‍ത്താലിനെതിരെ ശക്തമായ ബോധവല്‍ക്കരണം വേണ്ടതിലെക്കിത് വിരല്‍ ചുണ്ടുന്നു) തൊട്ടടുത്ത് മുന്നും നാലും സ്ഥാനങ്ങളുമായി പൊന്നാനിയും, തിരുരും പ്രതിക്ഷയുടെ വെളിച്ചവുമായി നില്‍ക്കുന്നുണ്ട് എന്നതും ചാലക്കുടിക്ക് ആശങ്കയുണ്ടാക്കുന്നു.

ചരിത്രം................

ചരിത്രാതീത കാലം മുതക്കേ മനുഷ്യ മദ്യപിച്ചു തുടങ്ങിയിരുന്നു. പുരാണങ്ങളിലെ ദേവന്മാ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളി പറയുന്നു. (മലകളി ഉണ്ടാകുന്ന ഏതോ ഒരു ചെടിയി നിന്നോ, കൂണി നിന്നോ, പൂപ്പലി നിന്നോ നിമ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം അഥവാ സോമരസം ആദ്യകാല ഇന്തോ-ഇറാനിയന്മാക്കും (ആര്യ) വൈദികകാല ജനങ്ങക്കും സൊറോസ്ട്രിയന്മാക്കും പിന്നീട് ഉണ്ടായ ഇറാനിയ ജനങ്ങക്കും വളരെ വിശിഷ്ടമായ ഒരു പദാത്ഥമായിരുന്നു സോമം) ഗ്രീക്കുകാക്ക് വീഞ്ഞിന്റെ ദേവ തന്നെയുണ്ട്- ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 ഷം മുമ്പ് തന്നെ ചൈനക്കാ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.

800 ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന 'ജാബിര്‍ ബിന്‍ ഹയ്യാന്‍' ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്‌പിരിറ്റ് (ചാരായം) ഉല്‍പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്‌പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്‌സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്‌സണ്‍ ആകുന്നു.

ചാരായം എന്ന വാക്ക് മദ്യത്തെയാണ് (എഥ്നോ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തി ഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങ അഥവാ ആക്കഹോളുക. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങ അഥവാ ആക്കഹോളുക എന്നത് OH (Hydroxil) ചേന്ന കാബണിക സം‌യുക്തങ്ങളാണ്. ഇവയുടെ പേരുക - (ol) എന്ന അക്ഷരങ്ങളി അവസാനിക്കുന്നു . ( എഥ്നോ, പ്രൊപ്പനോ, ഫിനോ, ബ്യൂട്ടനോ ) മനസ്സിന്റെ പ്രവത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാഥമാണ് ആക്കഹോ.
കള്ള്.....................
മലയാളിക്ക് കള്ള് എന്നാല്‍ പന തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്നതായിരുന്നു.ഏഷ്യയിലും ആഫ്രിക്കയിലുമാണ് കള്ളിനു പ്രചാരം. കള്ളിലടങ്ങിയ സ്വാഭാവിക ഈസ്റ്റ് കാരണം ഇത് അന്തരീക്ഷ താപനിലയി പുളിച്ചു തുടങ്ങും. മധുരക്കള്ള് രണ്ടു മണീക്കൂ കഴിഞ്ഞാ 4% ക്കഹോളടങ്ങിയ കള്ളാകും,ഒരു ദിവസം കൊണ്ട് പുളിപ്പും വീര്യവും ഉള്ള മൂത്ത കള്ളാകും.

ചങ്ങമ്പുഴ കള്ളിനെ കുറിച്ച് ഇങ്ങിനെ പാടുന്നു………

വെള്ളം കൂട്ടാതെടുത്തോമൃതിനു സമമാം നല്ലിളം കള്ള്‌
ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി , ചിരികളി തമാശൊത്തുമേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോകവേദാന്തമേ, നീ……..

റം.........................

കരിമ്പു‌പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം

ബ്രാണ്ടി......................

മുന്തിരിയി നിന്നാ‍ണ് ബ്രാണ്ടി ഉണ്ടാക്കുന്നത്. 40-60 ശതമാനം വരെ ആക്കഹോ ഇതി ഉണ്ടാകും.16 ഡിഗ്രിയി താഴെ സൂക്ഷിച്ചാ‍ലേ ബ്രാണ്ടിക്ക് രുചിയേറൂ.
വിസ്കി.......................

വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളി സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യമാണ് വിസ്കി (Whiskey) എന്നറിയപ്പെടുന്നത്. ബാലി, റൈ, മാട്ട് ഗോതമ്പ് എന്നി ധാന്യങ്ങ ഇതിനായി ഉപയോഗിക്കുന്നു. (മൂന്നു വഷം പഴകിച്ച് ഓക് വീപ്പയി സൂക്ഷിച്ച വിസ്കിയാണ് സ്കോച്ച് വിസ്കി)

ബിയർ....................

ബിയറിലെ ആക്കഹോ ശതമാനം 3 മുത 30 ശതമാ‍നം വരെയാകാം. സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ് , ഫെമന്റേഷ എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളി നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയ. ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നകുക. ഗോതമ്പ് , ചോളം ബാലി എന്നീ ധാന്യങ്ങളാണ് ബിയ നിമ്മാണത്തിന് ഉപയോഗിക്കുന്നത്. ഹോപ് ആണ് ബിയറിന് ഇളം കയ്പു നകുന്നത്. ഇതു ബിയ കേടാകാതിരിക്കുവാ‍നും സഹാ‍യിക്കും.

മദ്യത്തിലെ ഇന്‍ഡ്യയും കേരളവും ...........................

തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. (ലോകത്തെ മൂന്നാമത്തെ മദ്യ മാര്‍ക്കറ്റ് ഇന്‍ഡ്യയാണ്)

ഇനി മദ്യദുരന്തത്തിന്റെ നാള്‍ വഴികളിലുടെ...............

1982ല്‍ ഓണനാളിലായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ വിഷമദ്യദുരന്തം. അന്ന് 77 മനുഷ്യരാണ് വിഷം കലര്‍ന്ന കള്ളച്ചാരായം കുടിച്ച് മരിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തമായിരുന്നു ഇത്. ലൂപ്പ് എന്ന ഓമനപ്പേരില്‍ വിറ്റഴിച്ച മദ്യം 63 പേരുടെ കാഴ്ച നശിപ്പിച്ചു. 15 പേര്‍ വികലാംഗരായി.

1993ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ മദ്യം മരണം വിതച്ചു. ആശുപത്രികളില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സിഞ്ചിബറീസ് എന്ന ലഹരിപാനീയം കുടിച്ചവരാണ് മരിച്ചത്.

1995ലെ ഓണക്കാലത്ത് എറണാകുളത്തെ മട്ടാഞ്ചേരിയില്‍ ദുരന്തം ആവര്‍ത്തിച്ചു. 14 പേര്‍ അന്നു വിഷമദ്യം കുടിച്ച് മരിച്ചു. 25 പേര്‍ വികലാംഗരായി.

1996 നവംബര്‍ ഒമ്പതിന് കൊല്ലം ജില്ലയിലെ തെന്മലയില്‍ വ്യാജചാരായം കുടിച്ച നാലു പേര്‍ മരിച്ചു. 19 പേര്‍ വികലാംഗരായി.

1997 ജനുവരിയില്‍ തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ അഞ്ചു പേരും, ജൂണില്‍ ആലപ്പുഴ വെണ്‍മണിയില്‍ രണ്ടു പേരും വിഷമദ്യം കഴിച്ചു മരിച്ചു.

1999 ഏപ്രില്‍ 23ന് കുട്ടനാട്ടില്‍ ഒമ്പതു പേരാണ് മദ്യലഹരിയില്‍ ജീവന്‍ ഹോമിച്ചത്. മാരക വിഷമായ മെഥനോള്‍ കലര്‍ന്ന ചാരായമാണ് ദുരന്തം വിതച്ചത്.

2000 ഒക്‌ടോബര്‍ 21ന്, ഓണക്കാലത്ത് കൊല്ലം ജില്ലയില്‍ കല്ലുവാതുക്കലും കൊട്ടാരക്കരക്കടുത്ത് പട്ടാഴിയിലും മംഗലപുരം പള്ളിപ്പുറത്തുമായി വിഷമദ്യ പരമ്പരയില്‍ 33 പേര്‍ മരിച്ചു നൂറോളം പേര്‍ ആശുപത്രിയിലായി.

2003ല്‍ കൊല്ലം കുപ്പണയില്‍ വീണ്ടും ദുരന്തം. ഏഴു പേര്‍ മരിച്ചു.

2004ല്‍ തൃശ്ശൂരിലെ പുല്ലഴിയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച സ്‌പിരിറ്റ് എടുത്തുകുടിച്ച മൂന്നു പേര്‍ മരിച്ചു.

2010 സെപ്തംബര്‍ 6 ന് മലപ്പുറം മദ്യ ദുരന്തം 27 പേര്‍ മരിച്ചു.

മദ്യ വിരുദ്ധ വാര്‍ത്ത..............

ആല്‍ക്കഹോളിക് അനോണിമസ്. മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ഒരു അഖിലലോകസംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതാണ് പ്രധാന ചികിത്സ.

മദ്യ വാര്‍ത്തകളില്‍ വേറിട്ട ഒന്ന്......................

ഞ്ചാബിലെ ഫരിദ്‌കോട്ട് ജില്ലയിലെ കര്‍ഷകര്‍ കഴിഞ്ഞ നാല് വര്‍ഷമായി മദ്യമാണ് വിളകള്‍ക്കുള്ള കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇത് ഫലപ്രദമെന്ന് മാത്രമല്ല വിള വര്‍ദ്ധിപ്പിക്കുമെന്നും കര്‍ഷകര്‍ സാക്‍ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിളകളില്‍ മദ്യം തളിക്കുന്ന രീതി തുടരുന്നു. ഒരു ലിറ്റര്‍ മദ്യം 80 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താണ് വിളകളില്‍ തളിക്കുന്നത് എന്ന് കൂടി അറിയുമ്പോള്‍ നാം കുടിക്കുന്ന മദ്യത്തിന്റെ വിര്യം മനസ്സിലാകുമല്ലോ .

കൂട്ടി വായിക്കാന്‍.......................

ജോലിക്കിടയില്‍ വിട്ടുടമസ്ഥ ന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വന്ന അച്ചന്‍ "മോനെ പോകുമ്പോള്‍ ഈ മരത്തില്‍ ഒരു വരയിട്ടിരുന്നു എവിടേയത്"

മകന്‍" അതിനു മരമെവിഴെ......"




Monday, December 20, 2010

ഷാഹിനയെങ്ങിനെ തീവ്രവാദിയായി


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മലയാളിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. (വാത്ത)

ഷഹിനയെ നാമറിയുന്നത്‌ ഏഷ്യനെറ്റിലൂടെയാണ്‌.ഇപ്പൊ ഹാഹിന തെഹക്കയുടെ റിപ്പോട്ട ആണ്‌.

ഷാഹിനയെങ്ങിനെ തീവ്രവാദിയായി............

കഥയിങ്ങിനെ.......

പീഡീപീ നേതാവ്‌ മദ്നിയെ കുടകി വ്ച്ച്‌ കണ്ടതായി രണ്ടുപേ മൊഴി നകിയെന്ന്‌ പ്രത്യേക അന്വേഷണസംഘം ചാജ്‌ ഷീറ്റി പറയുന്നു.എന്നാ ഷഹിന കുടകിലെത്തി സാക്ഷികളെ നേരി കണ്ട്‌ സത്യാവസ്ഥ തെഹക്കയി റിപ്പോട്ട്‌ ചെയ്തു.

എടുത്ത്‌ പറയെണ്ടത്‌..........

RSSപ്രവത്തകനായ യോഗാനന്ദ് മദ്നി കേസി പോലിസിന്റെ സാക്ഷിയാണെന്നറിയുന്നത്‌ ഷാഹിന പറയുമ്പൊഴാണെത്രേ....!

ഷാഹിന തിവ്രവാദികളെ സന്ദശിച്ചെന്ന മട്ടി കര്‍ണാടക പോലിസ് പത്രക്കുറിപ്പുകകി.പക്ഷെ, ഈവിഷയത്തി തന്റെ സഹ പ്രവര്‍കരി നിന്നും ഒരു പിന്തുണയും കിട്ടിയില്ലയെന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്ന് അവ പറയുന്നു.ഒപ്പം ആയിരം മുനകളുള്ള ഒരു ചോദ്യം സ്വയം ചോദിക്കുന്നു.

"നമ്മുടെ മാധ്യമ പ്രവത്തക വാത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത്‌ എന്ന്‌ മുതലാണ്‌"

തെറ്റിയതാക്കാണ്........

ഫോണിലൂടെ തലകെട്ട്‌ മാത്രമല്ല വാചകങ്ങ വരെ പറഞ്ഞ്‌ കൊടുത്ത്‌ എഴുതിക്കുന്ന നാട്ടുനടപ്പ്‌ പത്രപ്രവത്തനം ഷാഹിന എന്തുകൊണ്ട്‌ അറിയാതെ പൊയി ?

സ്വന്തം വാദമുഖങ്ങക്ക്‌ നേരെ വിര ചൂണ്ടുമ്പൊ അധികാരിക എന്നും ചെയ്തിരുന്നത്‌ ഇതുതന്നെ.

ആ വിര ഛേദിക്കുക........

പക്ഷെ...........

ഛേദിക്കപെട്ട വിരലിലൂടെ ഒലിച്ചിറങ്ങുന്ന രുധിരം കൊണ്ട്‌ ഇനിയും ഷാഹിനമാക്ക്‌ ഇരുട്ടു വീണ സത്യത്തിന്റെ നേചിത്രം വരയ്ക്കാമെന്ന് ഒരിയ്ക്കല്‍ അവ തിരിച്ചറിയും.

ശീതികരിച്ച മുറിയിലിരുന്ന്‌ മദ്യത്തിന്റെ അകമ്പടിയൊടെ കൊഴിക്കാലും കടിച്ചു പറിച്ച്‌ നീരാ റാഡിയമാരുടെ തിരുമൊഴി വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത്‌ സ്വന്തം പേരിൽ പ്രസിദ്ധികരിക്കുന്ന വീർ സാഗ്‌വിമാർക്ക്‌ ഷാഹിനയെന്ന പേർ ഒരു വയ്യാവേലിയായി കരുതാം.......
അതുകൊണ്ടാണല്ലോ........
അച്യുതാനന്ദന്റെ വാക്കുകൾക്കിടയിലെ ദൈർഘ്യവും പിണറായിയുടെ ചിരിയും തമ്മിലും ഉമ്മൻ ചാണ്ടിയുടെ ചീകാത്ത മുടിയും ചെന്നിത്തലയുടെ അലക്കിതേച്ച ഖദറും തമ്മിലും പാടുപെട്ട്‌ കൂട്ടിയിണക്കി നാളത്തെ അത്യാഹിതമായി ചിത്രികരിക്കുന്ന നമ്മുടെ സ്വന്തം കോളമെഴുത്ത്കാർക്ക്‌ ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
അതുകൊണ്ടാണല്ലോ........
കൊഴിക്കൊട്ടെ ഒരു അശ്ലീല കഥയിലെ നായികയായ റജീനയെ ആഴ്ചകളൊളം കൊണ്ടാടിയവർക്ക്‌ ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
അതുകൊണ്ടാണല്ലോ......
പൊലീസ്‌ പീഡനത്തിൽ പ്രതിക്ഷേധിച്ച്‌ നഗരത്തിൽ പ്രകടനം നടത്തി സ്വയം വാർത്തയായവർക്കും ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
(നമുക്കിവിടെ ജൂലിയൻ അസ്സാൻജെയെ കുറിച്ചും രഹസ്യ രേഖകൾ എത്ര ഗിഗാ ബെറ്റ് ഉണ്ടെന്നുവരെ കൃത്യമായി അറിയാം)
സെപ്റ്റംബർ പതിനൊന്നിനു ശേഷം ലോകമെമ്പാടുമുള്ള മുസ്ലീം നാമധാരികൾ പരോക്ഷമായും പ്രത്യക്ഷമായും പേറുന്ന തിവ്രവാദിയെന്ന മേൽകുറിപ്പ്‌ ഷാഹിനയിൽ കർണാടക പോലീസും വായിച്ചു അതാണ് സത്യം.

ഓർത്തുനോക്കു...........
കുടകിൽ ഷാഹിനക്ക്‌ പകരം കുറിയിട്ട ഒരു അജ്ജുവായിരുന്നെങ്കിൽ ഇനി കുറിതൊട്ട ഷാഹിന തന്നെ ആയിരുന്നെങ്കില്‍ അതെ, പേരുപൊലും ചോദിയ്ക്കാതെ വെറുതെ പോകാമായിരുന്നു.
പക്ഷെ.........
ആടിനെ പട്ടിയാക്കുകയും പിന്നെ പേപട്ടിയെന്ന് വിളിച്ച്‌ തല്ലികൊല്ലുകയും ചെയ്യുമ്പൊൾ ശരിക്കും പേപിടിച്ചവർ തൊട്ട്‌ പുറകിലുള്ള കാര്യം ഓർക്കുന്നത്‌ നന്ന്.
അക്രെഡൈറ്റഷൻ കാർഡുള്ള അറിയപെടുന്ന ഷാഹിനയുടെ കഥയിങ്ങിനെയെങ്കിൽ...........

ഈ മഹാഭാരതത്തിലൂടെ ഭരണഘടന അനുശാസിക്കും വിധം മതസ്വാതന്ത്രത്തൊടെ ഒരു നാട്ടുവഴിയിലൂടെ ഇനിയൊരു ഷാഹിന നടന്നു പോകുമ്പൊൾ മുന്നിലൊരു കാക്കിധാരി, അയാൾ ശൂന്യമായ നെറ്റിതടത്തിൽ നോക്കി അലറുന്നു.
"നീ തീവ്രവാദിയല്ലേ"
പത്രപ്രവർത്തക പോയിട്ട്‌ ശരിക്കും പത്രം വരെ വായിക്കാത്ത ഷാഹിനാ നീ എന്തു മറുപടി പറയും....................



Saturday, December 11, 2010

അന്യഗ്രഹങ്ങളിൽ ജീവനുണ്ടൊ ?


\yqtbmÀ¡v: \bX{´ clky§Ä shfns¸Sp¯n bp.Fkn\v XethZ\ krjvSn¨ hn¡neoIvkv A\y{Kl PohnIsf¡pdn¨pw A´co£¯n ]d¶p \S¡pന്ന AÚmXhkvXp¡sf¡pdn¨papÅ bp.Fkv \bX{´ÚcpsS hnebncp¯epIÄ {]kn²oIcn¡ms\mcp§p¶p. (വാത്ത)

ഭൂമിയി നാം തനിച്ചാണോ അതറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക്‌ മനുഷ്യ വഗത്തോളം ന്നെ പഴക്കമുണ്ട്‌.വാനത്തിന്റെ അനന്തതയിലേക്ക്‌ വിസ്മയത്തോടെ നോക്കാത്തവ വിരളം.മനുഷ്യ മനസ്സി നിഗുഢതയുടെ ഇരുമ്പു മറയായ്‌ അവക്ക്‌ മുന്നി എന്നുമാകാശം നിന്നു.അതിനപ്പുറത്തേക്ക്‌ അവന്റെ മിഴിക നീണ്ടുവെ ങ്കിലും കണ്ടത്‌ കാണാനുള്ളതിന്റെ ഒരംശം പൊലുമില്ലെത്രെ ! അന്യലോകത്തി നിന്നെത്തി ഭുമിയെ നശിപ്പിക്കുന്ന ജീവികളെ ഇതിനകം നാം ചലചിത്രങ്ങളി യഥേഷ്ടം പോലെ കണ്ടു കഴിഞ്ഞു,പക്ഷെ ചോദ്യങ്ങ അവസാനിക്കുന്നില്ല ശരിക്കും നമ്മുക്ക്‌ അയവാസി (അയവാസിക) ഉണ്ടൊ? അന്യഗ്രഹജീവിക "പറക്കും തളി'കയി ഭൂമി സന്ദശിക്കുമെന്ന് ദൃക്ക്സാക്ഷിക അവകാശപെടുന്നു.

പറക്കുംതളിക.................

ദശാബ്ദങ്ങക്ക് മുമ്പ് മുത ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാ ഒരു അമേരിക്ക പൈലറ്റ് ആയിരുന്ന കെന്നത്ത് അനോഡ് 1947 ജൂ 24 പരക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയി പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.

(unidentified flying object) (UFO)

ഭൂമി…………

സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങളി സൂര്യനിനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി, സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളി വലിപ്പത്തി അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളി ഏറ്റവും ഭാരമുള്ളതും സാന്ദ്രതയുള്ളതുമായ ഗ്രഹമാണിത്.71% ഉം വെള്ളത്താ ചുറ്റപ്പെട്ട ഗ്രഹമാണ് ഭൂമി.പ്രപഞ്ചത്തി ജീവ നിലനിക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്, മനുഷ്യനുപ്പെടെയുള്ള ലക്ഷക്കണക്കിന് തരത്തിലുള്ള ജീവിക ഭൂമിയി ജീവിക്കുന്നുണ്ട്. ഗ്രഹം രൂപപ്പെട്ടത് 454 കോടി വഷങ്ങക്ക് മുപാണെന്നും,ഇതിന്റെ ഉപരിതലത്തി ജീവ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വഷങ്ങക്കുള്ളിലാണെന്നും ശാസ്ത്ര നീരിക്ഷണത്തി മനസ്സിലായിട്ടുണ്ട്‌.

ഭൂമിക്കപ്പുറത്തെ ജീവ............

ഭൂമിക്ക്‌ വെളിയി ജീവജാലങ്ങ ഉണ്ടൊ എന്ന ചോദ്യത്തിന് ശാസ്ത്ര ലോകത്തെ പ്രമുഖകുന്ന മറുപടി ഉണ്ട്‌ എന്ന് തന്നെയാണ് അവിശ്വസിനിയതയുടെ അംശം കൂടുതലാണെങ്കിലും ഇത്തരം ജീവിക ഉണ്ടെന്ന് സമത്ഥിക്കുന്നത്‌ സമുഹത്തിലെ വളരെ ഉയന്നനിലയി ഉള്ളവരായതിനാ തന്നെ അത്‌ വാത്താപ്രധാന്യം കൈവരിക്കുന്നു. (സത്യം ചിലപ്പൊ കെട്ടുകഥകളെക്കാ വിചിത്രമായിരിക്കും എന്ന് പറയാറില്ലേ).

യൂറോപ്യ സതേ ഒബ്ബ്സ‌വേറ്ററിയുടെ ചിലിയിലെ ലാസില്ല (La Silla) എന്ന സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള ടെലിസ്ക്കോപ്പിലൂടെ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തി. "ഭൂമിക്ക്‌ പുറത്ത്‌ ജീവ കണ്ടെത്താനുള്ള പഠനത്തി ഇതു വലിയ ഒരു മുന്നേറ്റമാണെന്ന്‌" പഠന സംഘത്തിലുണ്ടായിരുന്ന 11 ശാസ്ത്രജ്ഞന്മാരി ഒരാളായ ജനീവയി ജ്യോതി ശാസ്ത്രജ്ഞ മൈക്ക മേയ അഭിപ്രായപ്പെട്ടു

സാദ്ധ്യതക........

ആധുനിക ലോകത്ത്‌ ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ച ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞ പ്രോഫ. സ്റ്റീഫ ഹോക്കിംഗ്‌ പറന്നു "ഭൂമിക്ക്‌ പുറത്ത്‌ ജീവനുണ്ട്‌ പക്ഷെ അവയൊട്‌ ബന്ധപെടാതിരിക്കുന്നതാവും മനുഷ്യനു് നല്ലത്‌"(മനുഷ്യനൊട്‌ ബന്ധപെടാതിരിക്കുന്നതാവും അവക്ക്‌ നല്ലത്‌ അല്ലേ...) ഇതിനു മറുപടിയായി കനേഡിയ പ്രതിരോധ മന്ത്രി പോ ഹെല്യ പറയുന്നു"അന്യഗ്രഹജീവിക ദശാബ്ദങ്ങളായി ഭൂമി സന്ദശിക്കുന്നുണ്ട്‌. ഇത്തരത്തി അന്യഗ്രഹജീവിക വന്ന്‌ മടങ്ങിയ ആകാശയാനത്തി നിന്ന്‌ ലഭിച്ച വിവരങ്ങളി നിന്നാണ്‌ മനുഷ്യ ഇന്ന്‌ കാണുന്ന മൈക്രോ ചിപ്പും ഐടി വിപ്ലവവുമൊക്കെ ഉണ്ടായതെന്നും പോ ഹെല്യ പറഞ്ഞു. ഹോക്കിംഗ്സ്‌ നടത്തിയ പ്രസ്താവന ജനങ്ങളെ ഭയപ്പെടുത്താ ഉദ്ദേശിച്ചുള്ളതാണ്‌. ഇത്രയും സുപ്രധാനമായൊരു വിഷയത്തെക്കുറിച്ച്‌ അദ്ദേഹത്തെപ്പോലൊരു ശാസ്ത്രജ്ഞ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു വേന്നും ഹെല്യ വ്യക്തമാക്കി".

സാക്ഷ്യങ്ങള്‍ .........

അന്യഗ്രഹ ജീവികള്‍ സങ്കല്‍പ്പമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി അപ്പോളോ 14 ദൌത്യത്തില്‍ പങ്കെടുത്ത ഡോ. എഡ്ഗര്‍ മിഷെ ഇതു വെളിപ്പെടുത്തി. അന്യഗ്രഹ ജീവികള്‍ ചെറിയ ആള്‍ക്കാരാണ്. വലിയ തലയും വലിയ കണ്ണുകളും അവര്‍ക്കുണ്ട് മിഷെല്‍ പറയുന്നു.

ഭൂമിയെ രക്ഷപെടുത്തിയ പറക്കും തളിക.............

(ഒരു സൈബീരിയ കഥ)

ഒരു വന്‍ ഉല്‍‌ക്കയില്‍ നിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയെ രക്ഷിച്ചുവെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞന്‍ അവകാശപ്പെടു.ന്നത്‌. ഉല്‍‌ക്ക ഭൂമിയില്‍ പതിച്ചിരുന്നുവെങ്കില്‍ ജീവന്റെ ഒരു കണിക പോലും അവശേഷിക്കുമായിരുന്നില്ല എന്നും ഇതില്‍ നിന്ന് അന്യഗ്രഹജീവികളുടെ ഒരു ബഹിരാകാശവാഹനമാണ് ഭൂമിയെ രക്ഷിച്ചതെന്നും തുങ്കുസ്ക സ്പേഷ്യല്‍ ഫിനോമിനന്‍ ഫൌണ്ടേഷന്റെ മേധാവി ഡോക്‌ടര്‍ യൂറി ലാബ്‌വിന്‍ പറയുന്നു സൈബീരിയയിലെ നൂറ് ചതുരശ്ര മൈലുകളോളം നീണ്ടുകിടക്കുന്ന വനം ജൂണ്‍ 1908 -ല്‍ ഒരു വന്‍ സ്ഫോടനത്തില്‍ കത്തിനശിക്കുകയുണ്ടായി. തുങ്കുസ്ക സംഭവംഎന്നറിയപ്പെടുന്ന ഈ വനനാശം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴും അജ്ഞാതമാണ്. നൂറ്റിയൊന്ന് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തിനാണ് ഇപ്പോള്‍ തുമ്പ് ലഭിച്ചെന്ന് യൂറി അവകാശപ്പെടുന്നത്.
(ഈ കഥ ഇതെപോലെ അംഗികരിക്കാ മറ്റു ശാസ്ത്രജ്ഞ തയ്യാറായിട്ടില്ല കെട്ടോ,അന്യഗ്രഹ ജീവികളെ പറ്റിയുള്ള സിനിമക കണ്ട്‌ കണ്ട്‌ യൂറിക്ക്‌ മനോനില തെറ്റിയെന്നവ പറയുന്നു.)

വിമാനങ്ങളും കപ്പലുകളും തട്ടിയെടുത്ത കഥ നം കേട്ടിട്ടുണ്ട്‌ എന്നാ വൊയേജ - 2 എന്ന ബഹിരാകാശ പേടകത്തെ അന്യഗ്രഹജീവിക തട്ടിയെടുത്തെന്ന വാത്ത പുറത്തു വന്നിരിക്കുന്നു.1977 ഓഗസ്‌റ്റ്‌ 20ന്‌ കാലിഫോണിയയി നിന്നാണ്‌ അമേരിക്കയുടെ വൊയേജ - 2 എന്ന പേടകം വിക്ഷേപിച്ചത്‌. സൂര്യനിനിന്ന്‌ ഏറ്റവും അടുത്തുള്ള കൃത്രിമോപഗ്രഹമാണ്‌ വൊയേജ -2. സൗരയൂഥത്തിലെ ഹീലിയോസ്‌ഫിയറിനപ്പുറം എന്ത്‌ എന്നു കണ്ടെത്താനാണിപ്പോ വൊയേജറെ നിയോഗിച്ചിരിക്കുന്നത്‌. 2025 വരെ വൊയേജ റേഡിയോ സന്ദേശങ്ങ അയയ്‌ക്കുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ബഹിരാകാശപേടകം അയയ്‌ക്കുന്ന സന്ദേശങ്ങള്‍ ഡീ - കോഡ്‌ ചെയ്‌ത്‌ വായിക്കാന്‍ കഴിയുന്നില്ല. ഏതു ഭാഷയിലും സന്ദേശം അയയ്‌ക്കാനായി 55 ഭാഷകളിലുള്ള സന്ദേശങ്ങളും പാട്ടുകളും ആശംസകളുമടങ്ങുന്ന 12ഇഞ്ച്‌ -ഡിസ്‌ക്‌ വൊയേജറിനുള്ളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ ഭാഷയിലൊന്നുമല്ല ഇപ്പോള്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത്‌. `ആരോ വൊയേജറിനെ റീ പ്രോഗ്രാം ചെയ്യുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്‌തിട്ടുണ്ട്‌ എന്നുവേണം കരുതാന്‍. സത്യം എന്താണെന്ന്‌ നമുക്കറിയില്ല' - നാസയിലെ ശാസ്‌ത്രജ്‌ഞനായ ഹാറ്റ്‌വിങ്‌ ഹൗസ്‌ ഡോര്‍ഡ്‌ പറയുന്നു.

മ­റ്റൊ­രു ക­ഥ­കൂ­ടി പു­റ­ത്തു­വന്നു. ചി­ല അ­ന്യ­ഗ്ര­ഹ­ജീ­വി­കള്‍ വര്‍­ഷ­ങ്ങ­ളാ­യി ആ­കാശ­ത്ത് വ­രു­ന്നു­ണ്ടെന്നും ബ്രി­ട്ട­ന്റേയും അ­മേ­രി­ക്ക­യു­ടേയും കൈ­വ­ശ­മു­ള്ള അ­ണ്വാ­യു­ധ­ങ്ങള്‍ നി­ര്‍­വീ­ര്യ­മാ­ക്കി മ­ട­ങ്ങു­ന്നു­ണ്ടെ­ന്നു­മാ­ണ് പുതി­യ ക­ഥ. 1948 മു­തല്‍ ഇത്ത­രം അ­ന്യ­ഗ്ര­ഹ­ജീ­വി­കള്‍ പ­റ­ക്കും­ത­ളി­ക­യി ലെ­ത്തി അ­മേ­രി­ക്ക­യു­ടേയും ബ്രി­ട്ട­ന്റേ­യും ആ­ണ­വാ­യു­ധ­ങ്ങള്‍ നിര്‍­വീ­ര്യ­മാ­ക്കു­ന്നു­ണ്ടെ­ന്നാ­ണ് ക്യാ­പ്­റ്റന്‍ സാല­സ് വാ­ദി­ക്കു­ന്ന­ത്. എ­ന്നാല്‍ ഇ­ക്കാ­ര്യം അ­മേ­രി­ക്കയോ ബ്രി­ട്ടനോ ഇ­തുവ­രെ പു­റ­ത്തു­വി­ട്ടി­ട്ടില്ല. അ­മേ­രി­ക്ക­യു­ടെ ആ­ണ­വ­നി­ല­യ­ങ്ങ­ളില്‍ പ്ര­വ­ര്‍­ത്തി­ച്ച 120 ല­ധി­കം സൈനി­കോ­ദ്യോ­ഗ­സ്ഥ­ര്‍ നേ­രി­ട്ട അ­നു­ഭ­വ­ങ്ങളും ഇത്ത­ര­മൊ­രു വ­സ്­തു­ത­യി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടു­ന്ന­തെന്നും സാല­സ് പ­റ­യു­ന്നു. സലാസിന്റെ വാദത്തെ ശരിവച്ച്‌ കൊണ്ട്‌ ബ്രിട്ടിഷ്‌ സൈനിക ഉദ്യോഗ്സ്ഥരായ കേണ ചാസും,ബ്രുസ്‌ ഫെസ്റ്റമച്ചറും രംഗത്തെത്തിയത്‌ ശാ­സ്ത്ര­ലോ­ക­ത്തി­ന് അ­ത്ഭു­തവും ആ­ശ­ങ്കയും സ­മ്മാ­നി­ച്ചി­ട്ടുണ്ട്. ക്യാ­പ്റ്റ­ന്റെ ചി­ല മി­ഥ്യാ­ധാ­ര­ണ­ക­ളാ­ണി ഇ­തെന്ന് ചി­ലര്‍ വാ­ദി­ക്കു­ന്നു.പ­റക്കും ത­ളി­ക­ക­ളെയും അ­ന്യ­ഗ്ര­ഹ­ജീ­വി­ക­ളെയും മ­റ്റു­ശാ­സ്­ത്ര വ­സ്­തു­ത­ക­ളെ­യും എന്നും ഭ­യ­ത്തോ­ടെ­മാത്രം കാ­ണു­ന്ന അ­മേ­രി­ക്ക­ക്കാ­രു­ടെ മാ­ന­സി­ക­വി­ഭ്രാന്തിമാ­ത്ര­മാ­ണി­തെ­ന്നാ­ണ് ചി­ല­രു­ടെ പക്ഷം.

വാദപ്രതിവാദങ്ങക്കിടയി ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.

ഭൂമിക്ക് വെളിയില്‍ ജീവജാലങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് നാസ നല്‍കുന്ന മറുപടിഉണ്ടായിരിക്കാംഎന്നാണ്. ആഴ്സനിക് എന്ന കൊടും വിഷം ഉപയോഗിച്ചും ബാക്ടീരിയയുടെ ജീവന്‍ നിലനിര്‍ത്താമെന്ന് നാസയിലെ ഒരു ഗവേഷക കണ്ടെത്തിയതാണ് ഭൂമിക്ക് വെളിയിലും ജീവന്‍ നില്‍ക്കുന്നുണ്ടവാം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഫെലീസ വുള്‍ഫ് സൈമണ്‍ എന്ന ഗവേഷക സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാണ് ഈ അത്ഭുത പ്രതിഭാസം. ഇവര്‍ കലിഫോര്‍ണിയയിലെ മോണോ തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച ഗാമോപ്രോട്ടിയോഎന്ന ബാക്ടീരിയയുടെ വകഭേദത്തെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. ജീവന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് സമര്‍ത്ഥിക്കുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയിലെ സള്‍ഫറിനു പകരം കൊടും വിഷ പദാര്‍ത്ഥമായ ആഴ്സനിക് നല്‍കിയിട്ടും ബാക്ടീരിയ ജീവന്‍ നില നിര്‍ത്തി എന്നു മാത്രമല്ല അതിന്റെ ജീവ തന്‍‌മാത്രകളില്‍ ഫോസ്ഫറസിനു പകരം ആഴ്സനിക് സ്ഥാനം പിടിച്ചു എന്നും ഫെലീസയും സംഘവും കണ്ടെത്തി.
ശാസ്ത്രലോകം അമ്പരന്ന് നില്‍ക്കുന്ന ഈ വെളിപ്പെടുത്തല്‍ മറ്റുഗ്രഹങ്ങളില്‍ മറ്റ് രൂപങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവാം എന്ന സൂചനയാണ് നല്‍കുന്നത്. ജീവ തന്മാത്രകളെ അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള വിഷം ജീവതന്‍‌മാത്രയുടെ ഭാഗമായത് ഭാവിയില്‍ ഔഷധ നിര്‍മ്മാണ മേഖലയിലും വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കാം.

(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയി കഴിയുന്ന മനുഷ്യ വിരതുമ്പിലുള്ളപ്പൊ ഈ പരിക്ഷണം ഒരു പാഴ്‌വേലയായിരുന്നില്ലേ……)

അന്യഗ്രഹജീവികളെ കണ്ടവരുടെ പട്ടിക നീളുകയാണ്....................

മനുഷ്യ വഗം ഭൂമിക്കപ്പുറത്തെ ആവാസ കേന്ദ്രങ്ങ ലക്ഷ്യമിടുമ്പോ എന്തിനായിരിക്കാം അയക്കാരുടെ ഇവിടെയ്ക്കുള്ള സന്ദശനം........

കനേഡിയ പ്രതിരോധ മന്ത്രി പോ ഹെല്യ പറയുന്നതാണ് സത്യമെങ്കിൽ ഭൂമിയിലെ എതൊക്കെ കണ്ടു പിടുത്തത്തിനാണാഅന്യഗ്രഹ ജീവികൾക്ക്‌ പേറ്റന്റ്‌ കൊടുക്കേണ്ടി വരിക.

വിക്കിലീക്സിന്റെ വിവാദ രേഖകൾക്ക്‌ കതോർക്കാം….......

(വിക്കിലീക്സിന്റെ വെളിപെടുത്തലിൽ പരാമർശിക്കപെട്ട രാജ്യങ്ങൾക്കിപ്പൊഴും മൗനം.മറ്റ്‌ തെങ്കിലും രാജ്യങ്ങളുടെ എംമ്പസി രേഖകളിൽ അമേരിക്കയെ കുറിച്ച്‌ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ.എന്താവുമായിരുന്നു പുകില്............)

കൂട്ടി വായിക്കാൻ..........
മുഖ്യമന്ത്രിയായിരുന്ന സി അച്ചുത മേനോന്‍ ഒരു ഭ്രാന്താശുപത്രി സന്ദർശിച്ചു.അദ്ദേഹം ഒരു രോഗിയൊട്‌ പറഞ്ഞു"ഞാൻ സി അച്ചുത മേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്"
അപ്പൊൾ ഒരാൾ"ഞാൻ പണ്ട്‌ ജവഹർലാൽ നെഹൃവാണെന്നു പറഞ്ഞു നടന്നതിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്‌"